spot_imgspot_img

കൂട്ടിക്കൽ ദുരന്തം സർക്കാർ മറന്നതോ ? ബാക്കിയാകുന്നത് വാഗ്‌ദാനങ്ങൾ മാത്രം

Date:

കോട്ടയം : കൂട്ടിക്കൽ ദുരന്തം നടന്നിട്ട് ഒരു വർഷം തികയാറാകുമ്പോഴും നഷ്ടപരിഹാര തുക നൽകാതെ സർക്കാർ. അപകടത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് നൽകാമെന്ന് പറഞ്ഞിരുന്ന പത്ത് ലക്ഷം രൂപ ഇനിയും നൽകിയിട്ടില്ല എന്നാണു റിപോർട്ടുകൾ. 2021 ഒക്ടോബർ 16 നാണു കൂട്ടികൾ പ്രദേശത്തെ പ്രകൃതി വിഴുങ്ങിയത്.

വലിയ മണ്ണൊലിച്ചിലിലും ഉരുൾപൊട്ടലിലുമൊക്കെയായി നിരവധി ആളുകൾക്കാണ് വീടും സ്വന്തമെന്നു കരുതിയ പലതും നഷ്ടമായത്. ഇപ്പോഴും വലിയൊരു വിഭാഗം വാടകക്കാണ് കഴിഞ്ഞു പോരുന്നത്. പുതിയ സ്ഥലം കണ്ടെത്തിയാൽ 6 ലക്ഷം രൂപ സ്ഥലയുടമയുടെ അക്കൗണ്ടിലേക്ക് ഉടൻ കൈമാറുമെന്നൊക്കെയായിരുന്നു സർക്കാർ നൽകിയിരുന്ന വാക്ക്. എന്നാൽ അവയൊക്കെത്തന്നെയും വാഗ്ദാനങ്ങളായി മാത്രം ശേഷിക്കുകയാണിപ്പോൾ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപ്പൊഴി മണൽ മൂടിയതിനെ തുടർന്ന് വെള്ളം കയറിയ വീടുകൾ സന്ദർശിച്ച് ബിജെപി ജില്ലാ പ്രസിഡന്റ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനാസ്ഥയെതുടർന്ന് വെള്ളം കയറിയ വീടുകൾ സന്ദർശിച്ച് ബിജെപി...

മണ്ണ് മൂടിയ കടൽ; മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ എന്ത് ചെയ്യും?

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ ദുരിത ജീവിതം വാർത്തയാകാത്ത ഏതെങ്കിലും ഒരു മാസം ഉണ്ടോ...

തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു. വിഴിഞ്ഞത്താണ്...

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഫാറ്റി ലിവർ ക്ലിനിക്ക് സജ്ജം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ സജ്ജമായി വരുന്നതായി...
Telegram
WhatsApp